1എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി;
2ഇപ്പോൾ അവർ അധികമധികം പാപംചെയ്യുന്നു;
3അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും
4“എന്നാൽ, ഈജിപ്റ്റുദേശംമുതൽ
5മരുഭൂമിയിൽ എരിവെയിലിന്റെ ദേശത്തു
6ഞാൻ അവരെ പോഷിപ്പിച്ചപ്പോൾ അവർ തൃപ്തരായി;
7അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും,
8കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ
9“ഇസ്രായേലേ, നീ നിന്റെ സഹായകനായ എന്നോട് എതിർത്തുനിൽക്കുന്നതുകൊണ്ട്,
10നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ?
11അതുകൊണ്ട്, ഞാൻ എന്റെ കോപത്തിൽ നിനക്ക് ഒരു രാജാവിനെ നൽകി,
12എഫ്രയീമിന്റെ കുറ്റങ്ങൾ സംഗ്രഹിച്ചും
13പ്രസവവേദനയുള്ള സ്ത്രീയുടെ വേദന അവനുണ്ടാകുന്നു,
14“ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും;
15അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും,
16ശമര്യയിലെ ജനം അവരുടെ അപരാധത്തിന്റെ പരിണതഫലം അനുഭവിക്കണം,