1“ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,
2എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും
3എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്,
4ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും
5“അവർ ഈജിപ്റ്റിലേക്കു മടങ്ങുകയില്ലേ
6അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും;
7എന്റെ ജനം എന്നെ വിട്ടുപോകാൻ ഉറച്ചിരിക്കുന്നു.
8“എഫ്രയീമേ, നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും?
9ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല,
10അവർ യഹോവയെ അനുഗമിക്കും.
11അവർ പക്ഷികളെപ്പോലെ ഈജിപ്റ്റിൽനിന്നും
12എഫ്രയീം വ്യാജങ്ങളാലും