1ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ;
2പുക പാറുംപോലെ അങ്ങ് അവരെ പാറിക്കണമേ—
3എന്നാൽ നീതിനിഷ്ഠർ ആഹ്ലാദിക്കുകയും
4ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക,
5ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
6ദൈവം ആലംബഹീനരെ കുടുംബത്തിൽ68:6 അഥവാ, സ്വദേശത്ത് വസിക്കുമാറാക്കുന്നു,
7ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ,
8സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ
9ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു;
10അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു,
11കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു,
12“രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു;
13നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ,
14സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ
15ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ,
16ദൈവം വാഴുന്നതിനായി തെരഞ്ഞെടുത്ത പർവതശിഖരത്തെ,
17ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും
18യഹോവയായ ദൈവമേ, അങ്ങ് എന്നേക്കും വാഴേണ്ടതിനായി
19അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന,
20നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു;
21തന്റെ ശത്രുക്കളുടെ ശിരസ്സ്,
22കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;
23നിങ്ങൾ നിങ്ങളുടെ എതിരാളികളുടെ രക്തത്തിൽ കാലുകൾ മുക്കിവെക്കേണ്ടതിനും
24ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് ജനം കണ്ടിരിക്കുന്നു,
25മുമ്പിൽ ഗായകർ, അവർക്കുപിന്നിൽ വാദ്യക്കാർ;
26മഹാസഭയിൽ ദൈവത്തെ സ്തുതിക്കുക;
27ഇതാ, ചെറിയ ബെന്യാമീൻഗോത്രം അവരെ നയിക്കുന്നു,
28ദൈവമേ, അങ്ങയുടെ ശക്തി വിളിച്ചുവരുത്തണമേ;
29ജെറുശലേമിലെ അങ്ങയുടെ ആലയം നിമിത്തം
30ഞാങ്ങണകൾക്കിടയിലുള്ള മൃഗത്തെ,
31ഈജിപ്റ്റിൽനിന്ന് നയതന്ത്രപ്രതിനിധികൾ വന്നുചേരും;
32ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക,
33ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്,
34ദൈവത്തിന്റെ ശക്തി വിളംബരംചെയ്യുക,
35ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്;