1യഹോവ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക:
2“പർവതങ്ങളേ, യഹോവയുടെ വ്യവഹാരം കേൾക്കുക;
3“എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു?
4ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു,
5എന്റെ ജനമേ, മോവാബുരാജാവായ
6യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?
7ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ?
8മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;
9ശ്രദ്ധിക്കുക! യഹോവ നഗരത്തെ വിളിക്കുന്നു.
10ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ?
11കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ
12പട്ടണത്തിലെ ധനികർ അക്രമികൾ
13അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു,
14നീ ഭക്ഷിക്കും, എന്നാൽ തൃപ്തിവരുകയില്ല;
15നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല;
16നീ ഒമ്രിയുടെ ചട്ടങ്ങൾ അനുസരിച്ചിരിക്കുന്നു;