1എന്റെ ദുരിതം എത്ര ഭയങ്കരം!
2വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു;
3ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്;
4അവരിൽ ഉത്തമർ മുൾച്ചെടിപോലെ;
5അയൽവാസിയെ വിശ്വസിക്കരുത്;
6മകൻ അപ്പനെ അപമാനിക്കുന്നു,
7എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും,
8എന്റെ ശത്രുവേ, എന്റെമേൽ സന്തോഷിക്കരുത്!
9യഹോവ എന്റെ വ്യവഹാരം നടത്തി
10അപ്പോൾ എന്റെ ശത്രു അതു കാണും,
11നിന്റെ മതിലുകൾ പണിയുകയും
12ആ ദിവസത്തിൽ അശ്ശൂരിൽനിന്നും
13ഭൂമി അതിലെ നിവാസികൾ നിമിത്തവും
14അങ്ങയുടെ കോൽകൊണ്ട് സ്വന്തം ജനത്തെ,
15“നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ
16രാഷ്ട്രങ്ങൾ ഇതുകണ്ട് ലജ്ജിക്കും,
17അവൾ സർപ്പംപോലെ,
18തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ
19അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;
20പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട്