1വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം.
2യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു;
3ദൈവം തേമാനിൽനിന്ന് വന്നു,
4അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു;
5മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു;
6യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി.
7കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു,
8യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ?
9അങ്ങു വില്ല് അനാവരണംചെയ്തു;
10പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു.
11അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും
12ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു;
13സ്വജനത്തെ വിടുവിക്കാനും
14ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ,
15അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും
16ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു;
17അത്തിവൃക്ഷം തളിർക്കുകയില്ല,
18ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും,
19കർത്താവായ യഹോവ എന്റെ ബലമാകുന്നു;