1പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്.
2യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം,
3ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ?
4ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു,
5“രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക,
6ഉഗ്രന്മാരും സാഹസികരുമായ
7അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു;
8അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ,
9സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു.
10അവർ രാജാക്കന്മാരെ പരിഹസിക്കുന്നു.
11അവർ കാറ്റുപോലെ വീശി, കടന്നുപോകുന്നു—
12യഹോവേ, അങ്ങ് ആദിമുതലുള്ളവനല്ലയോ?
13ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്;
14സമുദ്രത്തിലെ മത്സ്യംപോലെയും
15ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു,
16അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു
17അവൻ എപ്പോഴും തന്റെ വല കുടയുകയും