1യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ;
2ഞങ്ങളുടെ ഓഹരി അപരിചിതർക്കും
3ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി,
4ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം;
5ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി;
6മതിയാവോളം അപ്പം കിട്ടേണ്ടതിന്
7ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി
8അടിമകൾ ഞങ്ങളെ ഭരിക്കുന്നു
9മരുഭൂമിയിലെ വാൾനിമിത്തം
10വിശപ്പിന്റെ താപത്താൽ
11സ്ത്രീകൾ സീയോനിലും
12പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു;
13യുവാക്കൾ തിരികല്ലിൽ പണിയുന്നു,
14ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി,
15ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു;
16ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു,
17അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു
18പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട്
19യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ;
20എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു?