1യഹോവ വാഴുന്നു,
2യഹോവ സീയോനിൽ ഉന്നതനാകുന്നു;
3അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ—
4രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു—
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ
6അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു,
7മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി;
8ഞങ്ങളുടെ ദൈവമായ യഹോവേ,
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ