1അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ
2ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും
3അവിടന്നു നിശ്ചയമായും നിന്നെ
4തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,
5രാത്രിയുടെ ഭീകരതയോ
6ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ
7നിന്റെ വശത്ത് ആയിരംപേരും
8നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും
9യഹോവയെ നിന്റെ സങ്കേതവും
10ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
11കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
12അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
13സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;
14അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;
15അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;
16ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും