1യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു;
2അവിടത്തെ നീതിയിൽ എന്നെ മോചിപ്പിക്കുകയും വിടുവിക്കുകയും ചെയ്യണമേ;
3എനിക്ക് എപ്പോഴും ഓടിയെത്താൻ കഴിയുന്ന,
4എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും
5കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ,
6ജനനംമുതൽ ഞാൻ അങ്ങയിൽ ആശ്രയിച്ചു;
7ഞാൻ പലർക്കുമൊരു അത്ഭുതവിഷയം ആയിരിക്കുന്നു;
8എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു,
9ഞാൻ വൃദ്ധൻ ആകുമ്പോൾ എന്നെ പുറന്തള്ളരുതേ;
10എന്റെ ശത്രുക്കൾ എനിക്കെതിരേ സംസാരിക്കുന്നു;
11“ദൈവം ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു;
12ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ;
13എന്നിൽ കുറ്റം ആരോപിക്കുന്നവർ അപമാനിതരായി നശിക്കട്ടെ;
14എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും;
15ദിവസംമുഴുവനും എന്റെ വായ്
16കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും;
17ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു,
18എന്റെ ദൈവമേ, എനിക്ക് വാർധക്യവും നരയും വന്നുചേരുമ്പോഴും
19ദൈവമേ, അവിടത്തെ നീതി ആകാശത്തോളം എത്തുന്നു.
20ഒട്ടനവധി കഠിനയാതനകളിലൂടെ
21അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച്
22കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും
23ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ
24ദിവസംമുഴുവനും