1നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ,
2ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു.
3രാവും പകലും
4ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ,
5എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
6എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു,
7ജലപാതകളുടെ ഗർജനത്താൽ
8പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു,
9എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു,
10“നിന്റെ ദൈവം എവിടെ?”
11എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?