We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 34

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 33 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 35 →

1ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും;

2എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു;

3എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക;

4ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി;

5അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;

6ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു;

7യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,

8യഹോവ നല്ലവനെന്ന് രുചിച്ചറിയുക;

9യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക

10സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം,

11എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക;

12ജീവനെ സ്നേഹിക്കുകയും

13നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും

14തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

15യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു

16എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു,

17നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;

18ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

19നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും

20അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,

21അധർമം ദുഷ്ടരെ കൊല്ലുന്നു;

22യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു;

← സങ്കീർത്തനങ്ങൾ 33 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 35 →