We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 33

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 32 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 34 →

1നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക;

2കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക;

3അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക;

4കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു;

5യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;

6യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,

7അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;

8സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;

9കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി;

10യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;

11എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;

12യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്,

13യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;

14അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന്

15അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു,

16സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല;

17പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം;

18എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും

19അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും

20എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;

21നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,

22ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ

← സങ്കീർത്തനങ്ങൾ 32 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 34 →