1നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക;
2കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക;
3അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക;
4കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു;
5യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
6യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,
7അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;
8സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;
9കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി;
10യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;
11എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;
12യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്,
13യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;
14അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന്
15അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു,
16സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല;
17പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം;
18എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും
19അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും
20എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
21നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,
22ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ