We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 31

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 30 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 32 →

1യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു;

2അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്,

3അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ

4എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ,

5ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു;

6മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു;

7അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും,

8ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല

9യഹോവേ, ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ;

10എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു

11എന്റെ എല്ലാ ശത്രുക്കളുംനിമിത്തം,

12മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു;

13അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു,

14എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;

15എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്;

16അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ;

17യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു,

18വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ,

19അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും

20ആരോപണം നടത്തുന്ന നാവിൽനിന്ന്

21യഹോവ വാഴ്ത്തപ്പെടട്ടെ,

22“അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു!”

23യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക!

24യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ,

← സങ്കീർത്തനങ്ങൾ 30 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 32 →