1യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും,
2എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,
3യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;
4യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക;
5കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,
6എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു,
7യഹോവേ, അവിടത്തെ പ്രസാദത്താൽ
8യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു;
9“എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം
10യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ;
11അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;
12എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ.