1ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു
2അവിടെ അലരിവൃക്ഷങ്ങളിൽ
3കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു,
4ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ
5ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ,
6ഞാൻ നിന്നെ ഓർക്കാതെപോയാൽ,
7യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ,
8ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ,
9നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ;