1എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും
2എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും;
3അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക;
4ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും,
5അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും
6എന്റെ വീടിന്റെ ജനാലയ്ക്കരികിൽ
7യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു,
8അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്;
9അന്തിമയക്കത്തിൽ പ്രകാശം മങ്ങി,
10അപ്പോൾ കുടിലചിത്തയായ ഒരുവൾ
11അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്,
12അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ
13അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു
14“എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്,
15അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു;
16ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു
17മീറ,7:17 അതായത്, നറുമ്പശ ചന്ദനം, ലവംഗം എന്നിവകൊണ്ട്
18വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം
19എന്റെ ഭർത്താവ് ഭവനത്തിലില്ല;
20അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്;
21മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു;
22ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു
23അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ,
24അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക;
25നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്
26അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്;
27അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്,