1രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!
2ചമ്മട്ടിയുടെ പ്രഹരശബ്ദം,
3മുന്നേറുന്ന കുതിരപ്പട,
4ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ;
5“ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
6ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്,
7നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും.
8നൈൽനദീതീരത്ത്
9കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും
10എങ്കിലും അവൾ തടവിലായി,
11നീയും ലഹരിയാൽ മത്തുപിടിക്കും;
12നിന്റെ കോട്ടകളെല്ലാം
13നിന്റെ സൈന്യങ്ങളെ നോക്കൂ
14ഉപരോധത്തിനായി വെള്ളം ശേഖരിക്ക
15അവിടെ അഗ്നി നിന്നെ വിഴുങ്ങും;
16നിന്റെ വ്യാപാരികളുടെ എണ്ണം
17നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും
18അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ3:18 ഇടയന്മാർ, വിവക്ഷിക്കുന്നത് ഭരണാധിപന്മാർ. മയങ്ങുന്നു;
19നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല;