1യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.
2സകലജനങ്ങളുമേ, കേൾക്കുക,
3നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു;
4തീയിൽ മെഴുകുപോലെയും
5യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും
6“അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും
7അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും;
8ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും;
9ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല;
10അത് ഗത്തിൽ അറിയിക്കരുത്;
11ശാഫീർ1:11 അലങ്കാരം എന്നർഥം. നഗരനിവാസികളേ,
12യഹോവയിൽനിന്ന് മഹാനാശം
13ലാഖീശുനിവാസികളേ,1:13 തയ്യാറെടുപ്പ് എന്നർഥം.
14അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന്
15മാരേശാനിവാസികളേ,1:15 കൈവശം എന്നർഥം.
16നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത്