1അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പുപോലെയും
2രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും
3നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും
4നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ62:4 മൂ.ഭാ. അസൂബാ എന്നോ
5ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ
6ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത
7അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ
8യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി
9എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച്
10കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക!
11ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം
12അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും,