1രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം,
2എന്നാൽ നിങ്ങളുടെ അനീതികളാണ്
3നിങ്ങളുടെ കൈ രക്തത്താലും
4ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല;
5അവർ അണലിമുട്ട വിരിയിക്കുകയും
6അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല;
7അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു;
8സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ;
9അതിനാൽ ന്യായം നമ്മിൽനിന്ന് അകന്നിരിക്കുന്നു,
10അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു,
11ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു;
12ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു,
13യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും,
14അതുകൊണ്ട് ന്യായം പിന്തിരിയുന്നു,
15അതേ, സത്യം ഇല്ലാതെയായി,
16ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു,
17അവിടന്നു നീതി തന്റെ കവചമായും
18അവരുടെ പ്രവൃത്തികൾപോലെതന്നെ,
19അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടും
20“വീണ്ടെടുപ്പുകാരൻ സീയോനിലേക്കും
21“ഇതാ, ഇതാകുന്നു അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്നിട്ടുള്ള എന്റെ വചനങ്ങളും നിന്റെ അധരങ്ങളിൽനിന്നും നിന്റെ മക്കളുടെ അധരങ്ങളിൽനിന്നും നിന്റെ കൊച്ചുമക്കളുടെ അധരങ്ങളിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുമാറുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.