1സീയോനേ, ഉണരുക, ഉണരുക,
2ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക;
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
5“ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു.
6അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും;
7സുവാർത്ത കൊണ്ടുവരികയും
8ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും;
9ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ,
10എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ
11യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക!
12എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ
13എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും;52:13 അഥവാ, അഭിവൃദ്ധിയുണ്ടാകും.
14അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്,
15അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും,