1ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും
2നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,
3കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു,
4നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും
5ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്;
6ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും
7എന്റെ പേരിൽ വിളിക്കപ്പെട്ടും
8കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും
9സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ,
10“നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും
11ഞാൻ, ഞാൻ ആകുന്നു യഹോവ,
12ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്;
13നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു.
14നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ
15ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും
16സമുദ്രത്തിലൂടെ വഴിയും
17എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്,
18“പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്;
19ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു!
20എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി
21എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം
22“എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല,
23നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല,
24നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല,
25“ഞാൻ, ഞാൻതന്നെയാണ്
26എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം;
27നിന്റെ ആദ്യപിതാവു പാപംചെയ്തു;
28അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്റെ അധികാരികളെ അപമാനിതരാക്കി;