1സ്വയം നശിപ്പിക്കപ്പെടാതെ
2യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ,
3അങ്ങയുടെ സൈന്യത്തിന്റെ ആരവത്താൽ ജനതകൾ പലായനംചെയ്യുന്നു;
4വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു;
5യഹോവ ഉന്നതൻ, അവിടന്ന് ഉയരത്തിൽ വസിക്കുന്നു;
6അവിടന്ന് നിന്റെ കാലത്തിന്റെ സുസ്ഥിരമായ അടിസ്ഥാനമായിരിക്കും,
7ഇതാ, അവരുടെ ധീരന്മാർ വീഥികളിൽ നിലവിളിക്കുന്നു;
8രാജവീഥികൾ വിജനമായിത്തീർന്നു,
9ദേശം ഉണങ്ങിവരണ്ടിരിക്കുന്നു,
10“ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു.
11നിങ്ങൾ പതിർ ഗർഭംധരിച്ച്
12കുമ്മായം നീറ്റപ്പെടുന്നതുപോലെ ജനതകൾ നീറി ദഹിക്കും;
13ദൂരസ്ഥരേ, ഞാൻ ചെയ്തതു കേൾക്കുക;
14സീയോനിലെ പാപികൾ ഭയപ്പെടുന്നു;
15നീതിയോടെ ജീവിക്കുകയും
16അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്,
17നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും,
18“പണം എണ്ണിനോക്കിയവർ എവിടെ?
19ആരും ഗ്രഹിക്കാത്ത സംഭാഷണവും
20നമ്മുടെ ഉത്സവനഗരമായ സീയോനെ നോക്കുക;
21അവിടെ യഹോവ നമ്മുടെ ശക്തി ആയിരിക്കും.
22കാരണം യഹോവ നമ്മുടെ ന്യായാധിപൻ,
23നിന്റെ കയർ അയഞ്ഞുകിടക്കുന്നു;
24അവിടത്തെ നിവാസികളാരും “ഞാൻ രോഗി,” എന്നു പറയുകയില്ല;