1ഇതാ, യഹോവ ഭൂമിയെ ശൂന്യവും
2അത് ഒരുപോലെ,
3ഭൂമി ഒന്നാകെ ശൂന്യമായും
4ഭൂമി ഉണങ്ങി വാടിപ്പോകുന്നു,
5ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു;
6തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി;
7പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു;
8തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു;
9അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല;
10നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു;
11തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു.
12നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു,
13ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ
14അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു;
15അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക;
16“നീതിമാനായവനു24:16 നീതിമാനായവനു, വിവക്ഷിക്കുന്നത് നീതിനിഷ്ഠൻ അഥവാ, ദൈവം. മഹത്ത്വം,” എന്ന ഗാനം
17അല്ലയോ ഭൂവാസികളേ,
18ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ
19ഭൂമി ചെറിയകഷണങ്ങളായി തകരുന്നു,
20ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു,
21അന്നാളിൽ യഹോവ
22കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ
23അന്നു ചന്ദ്രൻ വിളറിപ്പോകും;