We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 23

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 22 യെശയ്യാവ് യെശയ്യാവ് 24 →

1സോരിനെതിരേയുള്ള പ്രവചനം:

2ദ്വീപുനിവാസികളേ,

3സമുദ്രത്തിലൂടെ കൊണ്ടുവന്നിരുന്ന സീഹോറിലെ ധാന്യവും

4സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക,

5ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ,

6ദ്വീപുനിവാസികളേ, മുറയിടുക;

7പുരാതനകാലം മുതലേയുള്ള

8കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായ

9അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും

10തർശീശ്പുത്രീ,

11അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി,

12അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ,

13ഇതാ, ബാബേല്യരുടെ23:13 അഥവാ, കൽദയരുടെ രാജ്യം,

14തർശീശ് കപ്പലുകളേ, വിലപിക്കുക;

15അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും.

16“വിസ്മൃതിയിലാണ്ടുപോയ വേശ്യയേ,

17ആ എഴുപതു വർഷങ്ങൾക്കുശേഷം യഹോവ സോരിനെ സന്ദർശിക്കും. അവൾ തന്റെ വേശ്യാവൃത്തിയുടെ പ്രതിഫലം ലഭിക്കാൻ തിരിച്ചുപോയി. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളോടും അവൾ ലാഭംകൊയ്യുന്ന വേശ്യാവൃത്തിയിൽ ഏർപ്പെടും.

18എന്നാൽ അവളുടെ ലാഭവും സമ്പാദ്യവും യഹോവയ്ക്കായി വേർതിരിക്കപ്പെടും; അതു ശേഖരിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്യുകയില്ല. അവളുടെ ലാഭമെല്ലാം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് വേണ്ടുവോളം ഭക്ഷിക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും ഉപയുക്തമാക്കും.

← യെശയ്യാവ് 22 യെശയ്യാവ് യെശയ്യാവ് 24 →