1ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു:
2അന്തിമനാളുകളിൽ,
3അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:
4അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും;
5യാക്കോബിന്റെ പിൻതലമുറകളേ, വരിക;
6അങ്ങ് അവിടത്തെ ജനമായ
7അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു;
8അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു;
9അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും;
10യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും
11അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും;
12സൈന്യങ്ങളുടെ യഹോവ
13ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും
14ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും
15ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും
16തർശീശിലെ എല്ലാ കപ്പലുകളുടെമേലും2:16 അഥവാ, വാണിജ്യക്കപ്പലുകൾ
17മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും;
18വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും.
19ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ
20തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ
21ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ,
22കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക,