1യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു.
2ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക!
3കാള തന്റെ ഉടമസ്ഥനെയും
4അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത!
5നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്?
6ഉള്ളങ്കാൽമുതൽ ഉച്ചിവരെ
7നിങ്ങളുടെ രാജ്യം ശൂന്യമായി,
8മുന്തിരിത്തോപ്പിലെ കൂടാരംപോലെയും
9സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും
10സൊദോമിലെ ഭരണാധികാരികളേ,
11“നിങ്ങളുടെ നിരവധിയായ ബലികൾ
12നിങ്ങൾ എന്റെ സന്നിധിയിൽ വന്ന്
13വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്!
14നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും
15അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ,
16“നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.
17നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.
18“ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,”
19നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ
20എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ,
21നോക്കൂ, വിശ്വസ്തമായിരുന്ന നഗരം
22നിങ്ങളുടെ വെള്ളി കീടമായി മാറി,
23നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ,
24അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്,
25ഞാൻ എന്റെ കരം നിനക്കെതിരേ1:25 നിനക്കെതിരേ, വിവക്ഷിക്കുന്നത് ജെറുശലേമിനെതിരേ. തിരിക്കും;
26അപ്പോൾ ഞാൻ നിന്റെ ന്യായാധിപന്മാരെ മുൻപത്തേതുപോലെയും
27സീയോൻ, ന്യായത്താലും അതിൽ മനംതിരിയുന്നവർ,
28എന്നാൽ മത്സരികളും പാപികളും ഒരുപോലെ നശിച്ചുപോകും;
29“നിങ്ങൾ ആശിച്ച കരുവേലക്കാവുകൾനിമിത്തം
30നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകംപോലെയും
31ബലവാൻ ചണനാരുപോലെയും