1യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ;
2മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു;
3അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു
4അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു;
5പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു,
6ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും
7പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും,
8യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം
9കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ;
10യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ,
11നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു;
12നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും