1ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
2അവിടത്തെ കൂടാരം ശാലേമിലും
3അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും
4അവിടന്ന് പ്രഭാപൂരിതനാണ്,
5പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു,
6യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ,
7ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം.
8ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ
9അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ
10മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം,
11നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക;
12അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു;