1എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;
2അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും
3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ
4എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ
5എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ;
6യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ;
7ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ,
8യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.
9ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും
10അത്യുന്നതനായ ദൈവം എന്റെ പരിച7:10 അഥവാ, കർത്താവ് ആകുന്നു,
11ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,
12മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,
13അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;
14ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു;
15അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു
16അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു;
17ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;