1“എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും
2അതുകൊണ്ട് ഞാൻ പരിപൂർണനിശ്ശബ്ദതയോടെയിരുന്നു,
3എന്റെ ഹൃദയമെന്നുള്ളിൽ ചൂടുപിടിച്ചു
4“യഹോവേ, എന്റെ ജീവിതാന്ത്യവും
5എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു;
6“മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു;
7“എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു?
8എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ;
9ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു,
10അവിടത്തെ ശിക്ഷാദണ്ഡ് എന്നിൽനിന്നു നീക്കണമേ;
11മനുഷ്യരെ അവരുടെ പാപംഹേതുവായി അവിടന്ന് ശാസിക്കുകയും ശിക്ഷിക്കുകയുംചെയ്യുന്നു,
12“യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ,
13ഞാൻ മറഞ്ഞ് ഇല്ലാതെയാകുംമുമ്പ്