We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 22

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 21 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 23 →

1എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്?

2എന്റെ ദൈവമേ, പകലിൽ ഞാൻ നിലവിളിക്കുന്നു, എന്നാൽ അവിടന്ന് ഉത്തരമരുളുന്നില്ല,

3ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന

4ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു;

5അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു;

6എന്നാൽ ഞാൻ ഒരു മനുഷ്യനല്ല, ഒരു പുഴുവത്രേ.

7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;

8“ഇദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു,” അവർ പറയുന്നു,

9അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്;

10എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു;

11കഷ്ടം അടുത്തിരിക്കുകയാലും

12അനേകം കാളകൾ എന്നെ വളഞ്ഞു;

13ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ

14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു,

15എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു

16നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു,

17എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം

18എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു

19എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ.

20വാളിൽനിന്ന് എന്നെ രക്ഷിക്കണമേ;

21സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ;

22അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;

23യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക!

24കാരണം പീഡിതരുടെ കഷ്ടത

25മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ;

26ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും

27ഭൂമിയുടെ അതിരുകളെല്ലാം

28ആധിപത്യം യഹോവയ്ക്കുള്ളത്

29ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ

30ഒരു സന്തതി അവിടത്തെ സേവിക്കും

31അവിടന്ന് നിവർത്തിച്ചിരിക്കുന്നു!

← സങ്കീർത്തനങ്ങൾ 21 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 23 →