1ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല;
2ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”
3ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്;
4എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്;
5അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല;
6അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല;
7അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല;
8അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,
9ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക—
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക—
11യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക—
12യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും:
13യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും—
14യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ;
15ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ
16സ്വർഗം യഹോവയുടേതാകുന്നു,
17മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല,
18എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്,