1എൻ മനമേ, യഹോവയെ വാഴ്ത്തുക;
2എൻ മനമേ, യഹോവയെ വാഴ്ത്തുക;
3അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു
4അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന്103:4 മൂ.ഭാ. കുഴിയിൽനിന്ന് വീണ്ടെടുക്കുകയും
5നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്
6പീഡിതരായ എല്ലാവർക്കുംവേണ്ടി
7അവിടന്നു തന്റെ വഴികളെ മോശയ്ക്കും
8യഹോവ കരുണാമയനും ആർദ്രഹൃദയനും
9അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല,
10അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല;
11ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,
12കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ,
13ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,
14കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;
15മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു,
16അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു,
17എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ
18അവിടത്തെ ഉടമ്പടികൾ പാലിക്കുകയും
19യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു,
20അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്,
21അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന
22അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള