1ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു.
2“ഞാൻ ഭൂമുഖത്തുനിന്ന്
3“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും.
4ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,”
5പുരമുകളിൽ, നക്ഷത്രസമൂഹത്തെ
6യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും
7കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക,
8“യഹോവയുടെ യാഗദിവസത്തിൽ
9ആ ദിവസത്തിൽ
10യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
11മക്തേശ്1:11 അഥവാ, വാണിജ്യമേഖലയിലെ നിവാസികളേ, വിലപിക്കുക,
12ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും.
13അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും
14യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു—
15ആ ദിവസം ക്രോധത്തിന്റെ ദിവസം—
16കോട്ടയുള്ള നഗരങ്ങൾക്കും
17“ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും;
18യഹോവയുടെ ക്രോധദിവസത്തിൽ