1യാക്കേയുടെ30:1 മസ്സായിൽനിന്നുള്ള വ്യക്തിയാണ് യാക്കേ. പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്.
2ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല,
4സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്?
5“ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്;
6അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്,
7“യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു;
8കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;
9അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,
10“തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്,
11“സ്വന്തം പിതാവിനെ ശപിക്കുകയും
12സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട്
13ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു,
14ആ തലമുറയുടെ പല്ലുകൾ വാളുകളും
15“കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്.
16പാതാളം,
17“പിതാവിനെ പരിഹസിക്കുകയും
18“എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്,
19ആകാശത്ത് കഴുകന്റെ വഴി,
20“ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്:
21“മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു,
22സേവകരിലൊരാൾ രാജാവാകുക,
23നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്,
24“ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്,
25ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ,
26അശക്തരായ ജീവികളാണ് കുഴിമുയൽ,
27വെട്ടുക്കിളികൾക്കു രാജാവില്ല,
28ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം,
29“നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്,
30യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം,
31അഹന്തയോടെ നടക്കുന്ന പൂങ്കോഴി,
32“നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ
33പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു,