1ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ,
2നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ
3അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്,
4സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്;
5ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും,
6അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്,
7കാരണം അവരെപ്പോഴും
8ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും
9ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്,
10പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ
11കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്;
12നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും
13മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;
14അവരെ വടികൊണ്ട് ശിക്ഷിക്കുക,
15എന്റെ കുഞ്ഞേ,23:15 മൂ.ഭാ. എന്റെ മകനേ; വാ. 19 കാണുക. നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ,
16നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ
17നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്,
18നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം,
19എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,
20അമിതമായി മദ്യം കുടിക്കുന്നവരുടെയോ
21കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;
22നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,
23സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്;
24നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്;
25നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ;
26എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക
27വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്;23:27 മൂ.ഭാ. ആഴമുള്ള കുഴി
28കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു
29ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?
30മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും
31വീഞ്ഞു ചെമന്നിരിക്കുമ്പോഴും
32ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും
33നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,
34നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും
35“അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല!