1കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും
2ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല;
3ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു,
4ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം;
5ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും
6ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു,
7ഭോഷരുടെ വായ് അവർക്കു നാശഹേതുവും
8ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;
9സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ
10യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;
11ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്;
12അഹന്ത നാശത്തിന്റെ മുന്നോടിയാണ്,
13കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത്
14ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു,
15വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു,
16ദാനം ദാതാവിനു വഴിതുറക്കുകയും
17എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ
18നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും
19ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം;
20ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു;
21മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്,
22ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും
23ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു,
24അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും,