We Believe JesusFé, Esperança e Nova Vida

സദൃശവാക്യങ്ങൾ 18

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സദൃശവാക്യങ്ങൾ 17 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 19 →

1കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും

2ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല;

3ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു,

4ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം;

5ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും

6ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു,

7ഭോഷരുടെ വായ് അവർക്കു നാശഹേതുവും

8ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;

9സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ

10യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;

11ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്;

12അഹന്ത നാശത്തിന്റെ മുന്നോടിയാണ്,

13കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത്

14ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു,

15വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു,

16ദാനം ദാതാവിനു വഴിതുറക്കുകയും

17എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ

18നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും

19ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം;

20ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു;

21മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്,

22ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും

23ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു,

24അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും,

← സദൃശവാക്യങ്ങൾ 17 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 19 →