1എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:
2“എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക;
3ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും;
4വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല;
5“ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല;
6അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല
7നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല;
8എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി
9അവിടന്ന് അവരുടെ പ്രവൃത്തിയും
10തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു;
11അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ
12ശ്രദ്ധിക്കുന്നില്ലെങ്കിലോ,
13“അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു;
14ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം
15അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു;
16“അങ്ങനെതന്നെ താങ്കളെയും അവിടന്ന്
17താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു;
18ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക;
19താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന്
20ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു
21അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക,
22“നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു;
23അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്?
24മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി,
25സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്;
26ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ!
27“അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു;
28മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു;
29അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും
30അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും
31ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു;36:31 അഥവാ, പരിപോഷിപ്പിക്കുന്നു
32തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു;
33അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു;