We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 28

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 27 ഇയ്യോബ് ഇയ്യോബ് 29 →

1വെള്ളിക്ക് ഒരു ഖനിയും

2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;

3മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു;

4ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു;

5ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു;

6അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു;

7ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല,

8വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല,

9മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു,

10അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു;

11അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു,

12എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?

13അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;

14“അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു;

15മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;

16ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,

17സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,

18പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും28:18 ഈ വിലയേറിയ കല്ലുകൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. കാര്യം പറയുകയേ വേണ്ട;

19കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;

20അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?

21ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.

22നരകവും മരണവും പറയുന്നു:

23അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു,

24കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ്

25കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ

26അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും

27അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു;

28“കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;

← ഇയ്യോബ് 27 ഇയ്യോബ് ഇയ്യോബ് 29 →