1ബാബേലിനെക്കുറിച്ചും ബാബേൽദേശത്തെക്കുറിച്ചും50:1 അഥവാ, കൽദയദേശം യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനം:
2“രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക,
3വടക്കുനിന്നും ഒരു രാഷ്ട്രം അവളുടെനേരേ ആക്രമണം അഴിച്ചുവിടുന്നു,
4“ആ കാലത്തെ നാളുകളിൽ,
5“അവർ സീയോനിലേക്കുള്ള വഴി ആരായും,
6“എന്റെ ജനം നഷ്ടപ്പെട്ടുപോയ ആടുകൾ ആയിത്തീർന്നു;
7അവരെ കണ്ടവരെല്ലാം അവരെ വിഴുങ്ങിക്കളഞ്ഞു;
8“ബാബേലിൽനിന്ന് ഓടിപ്പോകുക;
9ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി,
10ബാബേൽദേശം കൊള്ളയായിത്തീരും,
11“എന്റെ ഓഹരി കൊള്ളയിട്ടവരേ,
12നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും;
13യഹോവയുടെ കോപംനിമിത്തം അവൾ,
14“വില്ലുകുലയ്ക്കുന്ന ഏവരുമേ,
15എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക!
16ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും
17“ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്,
18അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
19എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും,
20ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു,
21“മെറാഥയീം ദേശത്തെ ആക്രമിക്കുക,
22യുദ്ധത്തിന്റെ ആരവവും ദേശത്തുണ്ട്,
23സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം
24ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവെച്ചു,
25യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു,
26വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന്
27അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക;
28നമ്മുടെ ദൈവമായ യഹോവ എങ്ങനെ പകരംവീട്ടിയെന്ന്,
29“വില്ലുകൾ കുലയ്ക്കുന്ന എല്ലാവരുമേ,
30അതിനാൽ അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും;
31“അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,”
32അഹങ്കാരി കാലിടറി നിലംപൊത്തും,
33സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
34അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനത്രേ;
35“ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു
36അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ!
37അവളുടെ കുതിരകൾക്കും രഥങ്ങൾക്കും
38അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം
39“അതിനാൽ മരുഭൂമിയിലെ ജീവികൾ കഴുതപ്പുലികളോടൊപ്പം അവിടെ പാർക്കും,
40ഞാൻ സൊദോമിനെയും ഗൊമോറായെയും
41“ഇതാ, വടക്കുനിന്ന് ഒരു സൈന്യം വരുന്നു;
42അവർ വില്ലും കുന്തവും കൈയിലേന്തും;
43ബാബേൽരാജാവ് അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,
44ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന്
45അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക,
46ബാബേൽ പിടിക്കപ്പെടുന്ന ശബ്ദത്താൽ ഭൂമി ഞെട്ടിവിറയ്ക്കും;