1മോവാബിനെക്കുറിച്ച്:
2മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല;
3‘സംഹാരം, മഹാനാശം’ എന്നിങ്ങനെ
4മോവാബ് തകർക്കപ്പെടും;
5ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും,
6ഓടിക്കോ! പ്രാണരക്ഷാർഥം ഓടുക;
7നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലും നിക്ഷേപങ്ങളിലുമുള്ള ആശ്രയംനിമിത്തം
8ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ
9മോവാബ് വിജനമാക്കപ്പെടേണ്ടതിന്48:9 മൂ.ഭാ. പറന്നുപോകേണ്ടതിന്
10“യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ!
11“മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു,
12എന്നാൽ സമയം വന്നുചേരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്,
13ഇസ്രായേൽജനം അവർ ആശ്രയിച്ചിരുന്ന
14“ ‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’
15മോവാബ് നശിപ്പിക്കപ്പെടുകയും അവളുടെ നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും;
16“മോവാബിന്റെ നാശം അടുത്തിരിക്കുന്നു;
17അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ,
18“ദീബോൻപുത്രിയിലെ നിവാസികളേ,
19അരോയേർ നിവാസികളേ,
20മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു.
21സമഭൂമിയിന്മേൽ ന്യായവിധി വന്നിരിക്കുന്നു—
22ദീബോനും നെബോവിനും ബേത്ത്-ദിബ്ലത്തേയീമിനും
23കിര്യാത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും
24കെരീയോത്തിനും ബൊസ്രായ്ക്കും—
25മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു;
26“അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ
27ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ?
28മോവാബുനിവാസികളേ,
29“മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു—
30ഞാൻ അവളുടെ ധിക്കാരം അറിയുന്നു എന്നാൽ അതു വ്യർഥമത്രേ,”
31അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും,
32സിബ്മയിലെ മുന്തിരിവള്ളികളേ,
33തന്മൂലം ആനന്ദവും ആഹ്ലാദവും വിളഭൂമിയിൽനിന്ന്,
34“ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും
35ഞാൻ മോവാബിന് അന്ത്യംവരുത്തും,
36“അതുകൊണ്ട് എന്റെ ഹൃദയം കുഴൽനാദംപോലെ മോവാബിനെക്കുറിച്ചു വിലപിക്കുന്നു;
37എല്ലാ തലയും ക്ഷൗരംചെയ്യുകയും
38ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെ
39“മോവാബ് എത്രമാത്രം തകർക്കപ്പെട്ടു! അവൾ എങ്ങനെ അലമുറയിടുന്നു!
40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
41കെരീയോത്ത്48:41 അഥവാ, പട്ടണങ്ങൾ പിടിക്കപ്പെടും,
42മോവാബ് യഹോവയുടെമുമ്പിൽ ഗർവിഷ്ഠയായതുകൊണ്ട്
43മോവാബ് നിവാസികളേ,
44“ഭീതിനിമിത്തം ഓടിപ്പോകുന്നവർ
45“പലായിതർ നിസ്സഹായരായി
46മോവാബേ, നിനക്ക് അയ്യോ കഷ്ടം!
47“എങ്കിലും ഭാവികാലത്ത്