1“ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,”
2‘ജീവിക്കുന്ന യഹോവയാണെ,’ എന്നു
3യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
4നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം
5“യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക:
6സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക!
7സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു,
8അതുകൊണ്ടു ചാക്കുശീല ധരിച്ച്,
9“ആ ദിവസത്തിൽ രാജാവും പ്രഭുക്കന്മാരും ധൈര്യഹീനരാകും,
10അപ്പോൾ ഞാൻ, “അയ്യോ, കർത്താവായ യഹോവേ! വാൾ ഞങ്ങളുടെ തൊണ്ടയിൽ വെക്കപ്പെട്ടിരിക്കെ, ‘നിങ്ങൾക്കു സമാധാനമുണ്ടാകും,’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും ജെറുശലേമിനെയും പൂർണമായും വഞ്ചിച്ചല്ലോ എന്നു പറഞ്ഞു.”
11ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല,
12ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”
13ഇതാ! അവൻ മേഘംപോലെ കയറിവരുന്നു,
14ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക.
15ഒരു ശബ്ദം ദാനിൽനിന്ന് വിളംബരംചെയ്യുകയും
16“രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക,
17അവൾ എനിക്കെതിരേ മത്സരിച്ചിരിക്കുകയാൽ,
18“നിന്റെ പെരുമാറ്റവും നിന്റെ പ്രവൃത്തികളും
19എന്റെ ഉള്ളം! എന്റെ ഉള്ളം!
20നാശത്തിനുമീതേ നാശം വരുന്നു;
21എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും
22“എന്റെ ജനം ഭോഷരാണ്;
23ഞാൻ ഭൂമിയെ നോക്കി,
24ഞാൻ പർവതങ്ങളെ നോക്കി;
25ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല;
26ഞാൻ നോക്കി; ഫലപുഷ്ടിയുള്ള സ്ഥലം ഒരു മരുഭൂമിയായി മാറിയിരുന്നു;
27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
28ഇതുനിമിത്തം ഭൂമി വിലപിക്കും,
29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട്
30ഇങ്ങനെ ശൂന്യമാക്കപ്പെടുമ്പോൾ നീ എന്തുചെയ്യും?
31പ്രസവവേദന ബാധിച്ച ഒരുവളുടെയും