We Believe JesusFé, Esperança e Nova Vida

യിരെമ്യാവ് 12

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യിരെമ്യാവ് 11 യിരെമ്യാവ് യിരെമ്യാവ് 13 →

1യഹോവേ, ഞാൻ അങ്ങയുടെമുമ്പാകെ എന്റെ ആവലാതി കൊണ്ടുവരുമ്പോൾ,

2അങ്ങ് അവരെ നട്ടു, അവർ വേരൂന്നുകയും,

3എന്നാൽ യഹോവേ, അങ്ങ് എന്നെ അറിയുന്നു;

4നിവാസികളുടെ ദുഷ്ടതനിമിത്തം

5“കാലാൾപ്പടയാളികളോടുകൂടെ മത്സരിച്ചോടിയിട്ട്

6നിന്റെ സഹോദരങ്ങളും പിതൃഭവനവും

7“ഞാൻ എന്റെ വീടുവിട്ടിറങ്ങി,

8എന്റെ ഓഹരി എനിക്കു

9എന്റെ ഓഹരി എനിക്ക്

10അനേകം വിദേശികളായ ഭരണാധിപന്മാർ12:10 മൂ.ഭാ. ഇടയന്മാർ എന്റെ മുന്തിരിത്തോപ്പ് നശിപ്പിക്കും,

11അവർ അതിനെ ശൂന്യദേശമാക്കും,

12കൊള്ളക്കാർ മരുഭൂമിയിലൂടെ കുന്നുകളിലെല്ലാം

13അവർ ഗോതമ്പു വിതയ്ക്കും, എന്നാൽ മുള്ളുകൾ കൊയ്തെടുക്കും;

14“ഞാൻ എന്റെ ജനമായ ഇസ്രായേലിനു നൽകിയിരിക്കുന്ന അവകാശത്തെ കൈയടക്കുന്ന ദുഷ്ടന്മാരായ എന്റെ സകല അയൽവാസികളെയുംപറ്റി,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പിഴുതെടുക്കും, യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചെടുക്കും.

15എന്നാൽ അവരെ പറിച്ചുകളഞ്ഞശേഷം ഞാൻ വീണ്ടും അവരോടു കരുണകാണിക്കും. അവരെ ഓരോരുത്തരെയും അവരവരുടെ അവകാശത്തിലേക്കും രാജ്യത്തേക്കും ഞാൻ മടക്കിവരുത്തും.

16അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ ശപഥംചെയ്യാൻ പഠിപ്പിച്ചതുപോലെ അവർ ‘ജീവിക്കുന്ന യഹോവയാണെ, എന്ന്,’ എന്റെ നാമത്തിൽ ശപഥംചെയ്യാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികൾ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മധ്യേ അഭിവൃദ്ധിപ്രാപിക്കും.

17എന്നാൽ ഏതെങ്കിലും ജനത അനുസരിക്കാതിരുന്നാൽ ഞാൻ ആ ജനതയെ പിഴുതെറിയുകയും നശിപ്പിച്ചുകളയുകയും ചെയ്യും,” എന്ന് യഹോവയുടെ അരുളപ്പാട്.

← യിരെമ്യാവ് 11 യിരെമ്യാവ് യിരെമ്യാവ് 13 →