1ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.
2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
3ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്;
4അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു;
5വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു,
6യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;
7രാഷ്ട്രങ്ങളുടെ രാജാവേ,
8അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ;
9തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും
10എന്നാൽ യഹോവ സത്യദൈവമാകുന്നു;
11“ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”10:11 ഈ വാക്യം അരാമ്യഭാഷയിലാണ്.
12എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
13അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;
14മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;
15അവ മിഥ്യയും അപഹാസപാത്രവുമാണ്;
16യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,
17ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ,
18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
19എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം!
20എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു;
21ഇടയന്മാർ മൃഗത്തിനു തുല്യരാണ്,
22ഇതാ, ഒരു വാർത്ത വരുന്നു—
23യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല;
24യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല,
25അങ്ങയുടെ കോപം