1“എന്നെ അന്വേഷിക്കാത്തവർക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി;
2നന്നല്ലാത്ത മാർഗത്തിൽക്കൂടി
3അവർ പൂന്തോട്ടങ്ങളിൽ ബലിയർപ്പിച്ചും
4അവർ രാത്രിമുഴുവനും കല്ലറകൾക്കിടയിൽ
5‘മാറിനിൽക്കുക, എന്നോട് അടുക്കരുത്,
6“ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു:
7നിങ്ങളുടെ പാപങ്ങൾക്കും നിങ്ങളുടെ പൂർവികരുടെ പാപങ്ങൾക്കുംതന്നെ,”
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
9ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും
10എന്നെ അന്വേഷിക്കുന്ന എന്റെ ജനത്തിന്,
11“എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കയും
12ഞാൻ നിങ്ങളെ വാളിന് ഇരയാക്കും,
13അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
14എന്റെ ദാസന്മാർ ഗാനമാലപിക്കും
15എന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക്
16പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും
17“ഇതാ, ഞാൻ പുതിയ ആകാശവും
18പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ
19ഞാൻ ജെറുശലേമിൽ ആനന്ദിക്കും
20“ഇനിയൊരിക്കലും അവിടെ
21അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും;
22അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ
23അവർ വ്യർഥമായി അധ്വാനിക്കുകയോ
24അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും;
25ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും