1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
2ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക
3“യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,”
4കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
5അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും
6യഹോവയെ സേവിക്കാനും
7ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,
8ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന
9വയലിലെ സകലമൃഗങ്ങളേ,
10ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്,
11അവർ ഒരിക്കലും തൃപ്തിവരാത്ത,
12“വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ!