1മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും;
2അത് പൊട്ടിവിടരും;
3തളർന്ന കൈകൾ ശക്തിപ്പെടുത്തുക,
4ഹൃദയത്തിൽ ഭയമുള്ളവരോട്:
5അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും,
6മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും,
7വരണ്ടപ്രദേശം ജലാശയമായും
8അവിടെ ഒരു രാജവീഥി ഉണ്ടാകും;
9അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല;
10യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.